അമ്ലമഴ
അമ്ലമഴ
ഒരാസക്തിയായിരുന്നാദ്യമെങ്കിലും, പ്രേമിച്ചു ഞാന്‍ പിന്നെ.
പ്രേമിക്കയാല്‍ അവള്‍ക്കായി പ്രേമിക്കാ സുഹ്രുത്തായിപിന്നെ.
ഒടുവിലെന്നേക്കുമൊരു നോവായി, (പിരിയുന്നേരം)അവളെനിക്കേകി പ്രണയം.
ആ പ്രണയമൊരമ്ലമഴയായ് എന്നില്‍ പെയ്തിറങ്ങി.
മഴ തോര്‍ന്നെങ്കിലും മനസാകെ കാര്‍മേഘമാണിപ്പൊഴും.
പെയ്തൊഴിയാ മരച്ചില്ലകള്‍ -
പിന്നെയും
പിന്നെയും
പെയ്ത് എന്റെ കരള്‍ നീറ്റുന്നു.
Labels: kavitha
1 Comments:
കൊള്ളാം.
ബൂലോകത്തേയ്ക്ക് സ്വാഗതം.
:)
Post a Comment
Subscribe to Post Comments [Atom]
<< Home